Malayalam

Maori

2 Kings

12

1യേഹൂവിന്റെ ഏഴാം ആണ്ടില്‍ യെഹോവാശ് വാഴ്ചതുടങ്ങി; അവന്‍ യെരൂശലേമില്‍ നാല്പതു സംവത്സരം വാണു. ബേര്‍-ശേബക്കാരത്തിയായ അവന്റെ അമ്മെക്കു സിബ്യാ എന്നു പേര്‍.
1¶ No te whitu o nga tau o Iehu i kingi ai a Iehoaha; a e wha tekau ona tau i kingi ai ia ki Hiruharama: a, ko te ingoa o tona whaea, ko Tipia o Peerehepa.
2യെഹോയാദാപുരോഹിതന്‍ യെഹോവാശിനെ ഉപദേശിച്ചുപോന്ന കാലത്തൊക്കെയും അവന്‍ യഹോവേക്കു ഇഷ്ടമായുള്ളതു ചെയ്തു.
2A tika tonu nga mahi a Iehoaha ki te titiro a Ihowa i ona ra katoa i akona ai ia e Iehoiara tohunga.
3എങ്കിലും പൂജാഗിരികള്‍ക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളില്‍ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.
3Ko nga wahi tiketike ia kihai i whakakahoretia; i patu whakahere tonu te iwi, i tahu whakakakara ki runga ki nga wahi tiketike.
4യെഹോവാശ് പുരോഹിതന്മാരോടുയഹോവയുടെ ആലയത്തില്‍ നിവേദിതമായി പിരിഞ്ഞുകിട്ടുന്ന ദ്രവ്യമൊക്കെയും ഔരോ ആളെ മതിച്ച വിലയും യഹോവയുടെ ആലയത്തില്‍ ഔരോരുത്തന്‍ കൊണ്ടുവരുന്ന സ്വമേധാദാനമായ ദ്രവ്യമൊക്കെയും
4¶ Na i mea a Iehoaha ki nga tohunga, Ko te moni katoa o nga mea e whakatapua ana, e kawea ana ki te whare o Ihowa, ko te moni o nga tangata e haere atu ana i te tauanga, ko te moni e whakaritea ai tera, tera, ko nga moni katoa e puta ake i roto i t e ngakau o tetahi kia kawea mai ki roto ki te whare o Ihowa,
5ഔരോ പുരോഹിതനും താന്താന്റെ പരിചയക്കാരോടു വാങ്ങി ആലയത്തിന്നു അറ്റകുറ്റം കാണുന്നേടത്തൊക്കെയും അറ്റകുറ്റം തീര്‍ക്കേണം എന്നു കല്പിച്ചു.
5Me tango mai e nga tohunga, e tera, e tera i tana tangata i mohio ai: a ma ratou e hanga nga wahi pakaru o te whare i nga wahi katoa e kitea ai he pakaru.
6എന്നാല്‍ യെഹോവാശ് രാജാവിന്റെ ഇരുപത്തിമൂന്നാം ആണ്ടില്‍ പുരോഹിതന്മാര്‍ ആലയത്തിന്റെ അറ്റകുറ്റം തീര്‍ത്തിട്ടില്ലായിരുന്നു.
6I te rua tekau ma toru ia o nga tau o Kingi Iehoaha kahore ano i hanga nga wahi pakaru o te whare e nga tohunga.
7ആകയാല്‍ യെഹോവാശ് രാജാവു യെഹോയാദാപുരോഹിതനെയും ശേഷം പുരോഹിതന്മാരെയും വരുത്തി അവരോടുനിങ്ങള്‍ ആലയത്തിന്റെ അറ്റകുറ്റം തീര്‍ക്കാതിരിക്കുന്നതു എന്തു? ഇനി നിങ്ങള്‍ നിങ്ങളുടെ പരിചയക്കാരോടു ദ്രവ്യം വാങ്ങാതെ ആലയത്തിന്റെ അറ്റകുറ്റം തീര്‍ക്കേണ്ടതിന്നു അതു കൊടുപ്പിന്‍ എന്നു പറഞ്ഞു.
7Katahi ka karanga a Kingi Iehoaha ki a Iehoiara tohunga, ki era atu tohunga hoki, a ka mea ki a ratou, He aha koutou te hanga ai i nga wahi pakaru o te whare? Na kati koutou te tango moni i a koutou tangata i mohio ai, engari me homai mo nga wahi pakaru o te whare.
8അങ്ങനെ പുരോഹിതന്മാര്‍ തങ്ങള്‍ മേലാല്‍ ജനത്തോടു ദ്രവ്യം വാങ്ങാതിരിപ്പാനും ആലയത്തിന്റെ അറ്റകുറ്റം തീര്‍ക്കാതിരിപ്പാനും സമ്മതിച്ചു.
8Na whakaae ana nga tohunga kia kaua ratou e tango moni mai ano i te iwi, kia kaua hoki e hanga i nga wahi pakaru o te whare.
9അപ്പോള്‍ യെഹോയാദാപുരോഹിതന്‍ ഒരു പെട്ടകം എടുത്തു അതിന്റെ മൂടിയില്‍ ഒരു ദ്വാരം ഉണ്ടാക്കി യാഗപീഠത്തിന്നരികെ യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിന്റെ വലത്തു ഭാഗത്തു വെച്ചു; വാതില്‍ കാക്കുന്ന പുരോഹിതന്മാര്‍ യഹോവയുടെ ആലയത്തിലേക്കു വരുന്ന ദ്രവ്യം ഒക്കെയും അതില്‍ ഇടും.
9Otiia i mau a Iehoiara tohunga ki tetahi pouaka, a pokaia ana e ia he kohao ki tona taupoki, whakatakotoria ana ki te taha o te aata, ki te taha ki matau, i te mea ka haere tetahi ki te whare o Ihowa: a tukua iho ana ki roto e nga tohunga tiaki o te tatau nga moni katoa i kawea mai ki te whare o Ihowa.
10പെട്ടകത്തില്‍ ദ്രവ്യം വളരെയായി എന്നു കാണുമ്പോള്‍ രാജാവിന്റെ രായസക്കാരനും മഹാപുരോഹിതനും കൂടെച്ചെന്നു യഹോവയുടെ ആലയത്തില്‍ കണ്ട ദ്രവ്യം എണ്ണി സഞ്ചികളില്‍ കെട്ടും.
10A, ka kitea kua nui te moni i roto i te pouaka, na ka haere te kaituhituhi a te kingi raua ko te tino tohunga, ka whaowhina ki roto ki nga peeke, a taua ana te moni i kitea i roto i te whare o Ihowa.
11അവര്‍ ദ്രവ്യം യഹോവയുടെ ആലയത്തിന്റെ പണി നടത്തുന്ന വിചാരകന്മാരുടെ പക്കല്‍ തൂക്കിക്കൊടുക്കും; അവര്‍ അതു യഹോവയുടെ ആലയത്തില്‍ പണിചെയ്യുന്ന ആശാരിമാര്‍ക്കും ശില്പികള്‍ക്കും
11Na hoatu ana e ratou te moni i paunatia ra ki nga ringa o nga kaimahi i te mahi, o nga kaitohutohu i te whare o Ihowa: a na ratou i utu atu ki nga kamura, ki nga kaihanga i mahia ai te whare o Ihowa,
12കല്പണിക്കാര്‍ക്കും കല്ലുവെട്ടുകാര്‍ക്കും യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്‍പ്പാന്‍ വേണ്ടുന്ന മരവും ചെത്തിയ കല്ലും വാങ്ങുന്നതിന്നും ആലയത്തിന്റെ അറ്റകുറ്റം തീര്‍പ്പാന്‍ വേണ്ടുന്ന ചെലവൊക്കെയും കഴിക്കുന്നതിന്നും കൊടുക്കും.
12Ki nga kaimahi kohatu, ki nga kaitarai kohatu; hei hoko ano i nga rakau, i nga kohatu tarai, hei hanga mo nga wahi pakaru o te whare o Ihowa, hei utu hoki mo nga mea katoa i riro hei hanga mo te whare.
13യഹോവയുടെ ആലയത്തില്‍ പിരിഞ്ഞുകിട്ടിയ ദ്രവ്യംകൊണ്ടു വെള്ളിക്കിണ്ണം, കത്രിക, കലം കാഹളം എന്നിങ്ങനെ പൊന്നും വെള്ളിയുംകൊണ്ടുള്ള യാതൊരു ഉപകരണങ്ങളും അവര്‍ യഹോവയുടെ ആലയംവകെക്കു ഉണ്ടാക്കാതെ
13Otiia kihai i hanga mo te whare o Ihowa he kapu hiriwa, he kuku, he peihana, he tetere, he oko koura, he oko hiriwa, ki te moni i kawea mai ki te whare o Ihowa:
14പണിചെയ്യുന്നവര്‍ക്കും മാത്രം അതു കൊടുക്കും; അങ്ങനെ യഹോവയുടെ ആലയത്തിന്നു അറ്റകുറ്റം തീര്‍ക്കും.
14I hoatu hoki ki nga kaimahi i te mahi, hei hanga i nga wahi pakaru o te whare o Ihowa.
15എന്നാല്‍ പണിചെയ്യുന്നവര്‍ക്കും കൊടുക്കേണ്ടതിന്നു ദ്രവ്യം ഏറ്റുവാങ്ങിയവരോടു അവര്‍ കണകൂ ചോദിച്ചില്ല; വിശ്വാസത്തിന്മേല്‍ ആയിരുന്നു അവര്‍ പ്രവര്‍ത്തിച്ചുപോന്നതു.
15Kihai hoki i uiuia nga meatanga a aua tangata i hoatu nei e ratou te moni ki o ratou ringa kia hoatu ki nga kaimahi i te mahi; he pono hoki ta ratou mahi.
16അകൃത്യയാഗത്തിന്റെ ദ്രവ്യവും പാപയാഗത്തിന്റെ ദ്രവ്യവും യഹോവയുടെ ആലയത്തില്‍ കൊണ്ടുവന്നില്ല; അതു പുരോഹിതന്മാര്‍ക്കുംള്ളതായിരുന്നു.
16Ko te moni mo te he, me te moni mo te hara, kihai i kawea mai e ratou ki te whare o Ihowa: i nga tohunga tena.
17ആ കാലത്തു അരാംരാജാവായ ഹസായേല്‍ പുറപ്പെട്ടു ഗത്തിനെ യുദ്ധംചെയ്തു പിടിച്ചു; ഹസായേല്‍ യെരൂശലേമിന്റെ നേരെയും വരേണ്ടതിന്നു
17¶ Katahi ka haere a Hataere kingi o Hiria, whawhai ana ki Kata, a horo ana i a ia: na ka anga te kanohi o Hataere, ka mea ki te haere ki runga, ki Hiruharama.
18ദൃഷ്ടിവെച്ചാറെ യെഹൂദാരാജാവായ യെഹോവാശ് തന്റെ പിതാക്കന്മാരായ യെഹോശാഫാത്ത്, യെഹോരാം, അഹസ്യാവു എന്നീ യെഹൂദാരാജാക്കന്മാര്‍ നിവേദിച്ചിരുന്ന സകലനിവേദിതവസ്തുക്കളും താന്‍ നിവേദിച്ചിരുന്ന വസ്തുക്കളും യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലും രാജധാനിയിലും ഉള്ള പൊന്നൊക്കെയും എടുത്തു അരാം രാജാവായ ഹസായേലിന്നു കൊടുത്തു; അങ്ങനെ അവന്‍ യെരൂശലേമിനെ വിട്ടുപോയി.
18Na ka mau a Iehoaha kingi o Hura ki nga mea tapu katoa i whakatapua e ona matua, e Iehohapata, e Iehorama, e Ahatia, e nga kingi o Hura, ki ana mea tapu ano, ki te koura katoa i kitea i roto i nga toa taonga o te whare o Ihowa, o te whare hoki o te kingi, a tukua ana ki a Hataere kingi o Hiria: a haere atu ana ia i Hiruharama.
19യോവാശിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
19Na, ko era atu meatanga a Ioaha me ana mahi katoa, kahore ianei i tuhituhia ki te pukapuka o nga meatanga o nga ra o nga kingi o Hura?
20യോവാശിന്റെ ഭൃത്യന്മാര്‍ മത്സരിച്ചു കൂട്ടുകെട്ടുണ്ടാക്കി സില്ലായിലേക്കു പോകുന്ന വഴിക്കലുള്ള മില്ലോഗൃഹത്തില്‍ വെച്ചു അവനെ കൊന്നു.
20Na ka whakatika ana tangata, a whakatupuria ana e ratou he he mona, a patua iho a Ioaha ki te whare o Miro i te heketanga iho ki Hira.
21ശിമെയാത്തിന്റെ മകനായ യോസാഖാര്‍, ശോമേരിന്റെ മകനായ യെഹോസാബാദ് എന്നീ ഭൃത്യന്മരായിരുന്നു അവനെ വെട്ടിക്കൊന്നതു. ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അമസ്യാവു അവന്നു പകരം രാജാവായ്തീര്‍ന്നു.
21Na ana tangata hoki, na Iotaka tama a Himeata raua ko Iehotapara tama a Homere ia i patu, a mate iho; na tanumia ana ia ki ona matua ki te pa o Rawiri: a ko Amatia, ko tana tama, te kingi i muri i a ia.