Malayalam

Maori

2 Samuel

7

1യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി രാജാവിന്നു സ്വസ്ഥത നല്കിയശേഷം രാജാവു തന്റെ അരമനയില്‍ വസിക്കുംകാലത്തു
1¶ A, i te kingi e noho ana i tona whare, a ka meinga ia e Ihowa kia okioki i ona hoariri katoa a tawhio noa,
2ഒരിക്കല്‍ രാജാവു നാഥാന്‍ പ്രവാചകനോടുഇതാ, ഞാന്‍ ദേവദാരുകൊണ്ടുള്ള അരമനയില്‍ വസിക്കുന്നു; ദൈവത്തിന്റെ പെട്ടകമോ തിരശ്ശീലെക്കകത്തു ഇരിക്കുന്നു എന്നു പറഞ്ഞു.
2Na ka mea te kingi ki a Natana poropiti, Na, titiro, kei te noho nei ahau i te whare hita, ko te aaka ia a te Atua e noho ana i roto i te kakahu.
3നാഥാന്‍ രാജാവിനോടുനീ ചെന്നു നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തുകൊള്‍ക; യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
3Na ka mea a Natana ki te kingi, Haere, meatia nga mea katoa i tou ngakau; kei a koe hoki a Ihowa.
4എന്നാല്‍ അന്നു രാത്രി യഹോവയുടെ അരുളപ്പാടു നാഥാന്നു ഉണ്ടായതു എന്തെന്നാല്‍
4¶ Na i taua po ano ka puta te kupu a Ihowa ki a Natana, ka mea,
5എന്റെ ദാസനായ ദാവീദിനോടു നീ ചെന്നു പറകയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അധിവസിക്കേണ്ടതിന്നു നീ എനിക്കു ഒരു ആലയം പണിയുമോ?
5Haere, mea atu ki taku pononga, ki a Rawiri, Ko te kupu tenei a Ihowa, Mau koia e hanga he whare hei nohoanga moku?
6ഞാന്‍ യിസ്രായേല്‍ മക്കളെ മിസ്രയീമില്‍ നിന്നു പുറപ്പെടുവിച്ച നാള്‍മുതല്‍ ഇന്നുവരെയും ഞാന്‍ ഒരു ആലയത്തില്‍ അധിവസിക്കാതെ കൂടാരത്തിലും നിവാസത്തിലുമല്ലോ സഞ്ചരിച്ചുവരുന്നതു.
6Kahore nei hoki ahau i noho whare no te ra ano i kawea mai ai e ahau nga tama a Iharaira i Ihipa a taea noatia tenei ra; he noho haere ia toku i roto i te teneti, i te tapenakara.
7എന്റെ ജനമായ യിസ്രായേലിനെ മേയ്പാന്‍ ഞാന്‍ കല്പിച്ചാക്കിയ യിസ്രായേല്‍ ഗോത്രങ്ങളില്‍ ഒന്നിനോടു എനിക്കു ദേവദാരുകൊണ്ടു ഒരു ആലയം പണിയാതിരിക്കുന്നതു എന്തു എന്നു എല്ലായിസ്രായേല്‍മക്കളോടുംകൂടെ ഞാന്‍ സഞ്ചരിച്ചുവന്ന സ്ഥലങ്ങളില്‍ എവിടെ വെച്ചെങ്കിലും ഒരു വാക്കു കല്പിച്ചിട്ടുണ്ടോ?
7I oku haereerenga katoa i roto i nga tamariki katoa a Iharaira, i puaki ranei tetahi kupu aku ki tetahi o nga iwi o Iharaira i whakaritea e ahau hei hepara mo taku iwi, mo Iharaira, i mea ranei ahau, He aha koutou te hanga ai i tetahi whare hita moku?
8ആകയാല്‍ നീ എന്റെ ദാസനായ ദാവീദിനോടു പറയേണ്ടതെന്തെന്നാല്‍സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ ജനമായ യിസ്രായേലിന്മേല്‍ പ്രഭുവായിരിക്കേണ്ടതിന്നു ഞാന്‍ നിന്നെ പുല്പുറത്തു നിന്നു ആടുകളെ നോക്കിനടക്കുമ്പോള്‍ തന്നേ എടുത്തു.
8Na, tena kia penei tau ki aianei ki taku pononga ki a Rawiri, Ko te kupu tenei a Ihowa o nga mano, Naku koe i tango mai i te nohoanga hipi, i te whai hipi, hei rangatira mo taku iwi, mo Iharaira.
9നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാന്‍ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പില്‍നിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേര്‍ പോലെ ഞാന്‍ നിന്റെ പേര്‍ വലുതാക്കും.
9I a koe ano ahau i ou haerenga katoa, hautopea atu ana e ahau ou hoariri katoa i tou aroaro, a meinga ana koe e ahau hei ingoa nui, hei pera ano me te ingoa o nga mea nunui o te whenua.
10ഞാന്‍ എന്റെ ജനമായ യിസ്രായേലിന്നു ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവര്‍ സ്വന്തസ്ഥലത്തു പാര്‍ത്തു അവിടെനിന്നു ഇളകാതിരിക്കത്തക്കവണ്ണം അവരെ നടുകയും ചെയ്യും. പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന്നു ഞാന്‍ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാര്‍ അവരെ പീഡിപ്പിക്കയില്ല.
10Na maku e whakarite he wahi mo taku iwi, mo Iharaira, a ka whakatokia ratou e ahau kia noho ki to ratou ake wahi, kia kore e nekehia a muri ake nei; kia mutu ai te tukino a nga tamariki a te kino i a ratou, kei pera me to mua,
11ഞാന്‍ നിന്റെ സകലശത്രുക്കളെയും അടക്കി നിനക്കു സ്വസ്ഥത നലകും. അത്രയുമല്ല, യഹോവ നിനക്കു ഒരു ഗൃഹം ഉണ്ടാക്കുമെന്നു യഹോവ നിന്നോടു അറിയിക്കുന്നു.
11Me to te wa i whakaritea ai e ahau he kaiwhakarite mo taku iwi, mo Iharaira, i meinga ai hoki koe kia okioki i ou hoariri katoa. Na ko ta Ihowa kupu tenei ki a koe, Ma Ihowa e hanga he whare mou.
12നിന്റെ ഉദരത്തില്‍നിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോള്‍ ഞാന്‍ നിനക്കു പിന്തുടര്‍ച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.
12A ka tutuki ou ra, a ka moe ki ou matua, a ka whakaarahia e ahau i muri i a koe tou whanau e puta mai i roto i ou whekau, a ka whakapumautia tona kingitanga.
13അവന്‍ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാന്‍ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.
13Nana e hanga he whare mo toku ingoa, a ka whakapumautia e ahau te torona o tona kingitanga a ake ake.
14ഞാന്‍ അവന്നു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും; അവന്‍ കുറ്റം ചെയ്താല്‍ ഞാന്‍ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.
14Ko ahau hei matua ki a ia, ko ia hei tama ki ahau. Ki te ngau ke tana mahi, ka whiu ahau i a ia ki te whiu a te tangata, ki nga whakapanga a nga tama a te tangata.
15എങ്കിലും നിന്റെ മുമ്പില്‍നിന്നു ഞാന്‍ തള്ളിക്കളഞ്ഞ ശൌലിങ്കല്‍നിന്നു ഞാന്‍ എന്റെ ദയ നീക്കിയതുപോലെ അതു അവങ്കല്‍നിന്നു നീങ്ങിപ്പോകയില്ല.
15E kore ia e mutu toku aroha ki a ia, e kore e pera me toku ki a Haora i peia atu na e ahau i tou aroaro.
16നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.
16Ka tuturu tonu hoki tou whare me tou kingitanga a ake ake, ki tou aroaro: ka mau tonu tou torona a ake ake.
17ഈ സകലവാക്കുകള്‍ക്കും ദര്‍ശനത്തിന്നും ഒത്തവണ്ണം നാഥാന്‍ ദാവീദിനോടു സംസാരിച്ചു.
17Rite tonu ki enei kupu katoa, ki tenei kitenga katoa, nga kupu a Natana ki a Rawiri.
18അപ്പോള്‍ ദാവീദ്‍രാജാവു അകത്തു ചെന്നു യഹോവയുടെ സന്നിധിയില്‍ ഇരുന്നു പറഞ്ഞതെന്തെന്നാല്‍കര്‍ത്താവായ യഹോവേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാന്‍ ഞാന്‍ ആര്‍? എന്റെ ഗൃഹവും എന്തുള്ളു?
18¶ Katahi a Kingi Rawiri ka haere, a noho ana ki te aroaro o Ihowa, ka mea, Ko wai ahau, e te Ariki, e Ihowa? he aha hoki toku whare, i kawea mai ai ahau e koe a mohoa noa nei?
19കര്‍ത്താവായ യഹോവേ, ഇതും പോരാ എന്നു നിനക്കു തോന്നീട്ടു വരുവാനുള്ള ദീര്‍ഘകാലത്തേക്കു അടിയന്റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്തിരിക്കുന്നു. കര്‍ത്താവായ യഹോവേ, ഇതു മനുഷ്യര്‍ക്കും ഉപദേശമല്ലോ?
19He mea iti ano tenei ki tau titiro, e te Ariki, e Ihowa, na kua korerotia nei e koe te whare o tau pononga mo nga tau e maha. Ko ta te tangata tikanga ranei tenei, e te Ariki, e Ihowa?
20ദാവീദ് ഇനി നിന്നോടു എന്തു പറയേണ്ടു? കര്‍ത്താവായ യഹോവേ, നീ അടിയനെ അറിയുന്നു.
20Na ko te aha ake hei korerotanga ma Rawiri ki a koe? e mohio ana hoki koe, e te Ariki, e Ihowa, ki tau pononga.
21നിന്റെ വചനംനിമിത്തവും നിന്റെ പ്രസാദപ്രകാരവും അല്ലോ നീ ഈ വന്‍ കാര്യം ഒക്കെയും ചെയ്തു അടിയനെ അറിയിച്ചിരിക്കുന്നതു.
21He whakaaro ki tau kupu, na tou ngakau ano, i mea ai koe i enei mea nunui katoa, kia mohio ai tau pononga.
22അതുകൊണ്ടു കര്‍ത്താവായ യഹോവേ, നീ വലിയവന്‍ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങള്‍ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഔര്‍ത്താല്‍ നീ അല്ലാതെ ഒരു ദൈവവും ഇല്ല.
22Na he nui koe, e Ihowa, e te Atua: kahore hoki he rite mou, kahore atu hoki he Atua; ko koe anake: e rite ana ki nga mea katoa i rongo ai o matou taringa.
23നിനക്കു ജനമായി വീണ്ടെടുപ്പാനും നിനക്കു ഒരു നാമം സമ്പാദിപ്പാനും നീ ചെന്നിരിക്കുന്ന നിന്റെ ജനമായ യിസ്രായേലിന്നു തുല്യമായി ഭൂമിയില്‍ ഏതൊരു ജാതിയുള്ളു? ദൈവമേ, നീ മിസ്രയീമില്‍നിന്നും ജാതികളുടെയും അവരുടെ ദേവന്മാരുടെയും കൈവശത്തുനിന്നും നിനക്കായി വീണ്ടെടുത്തിരിക്കുന്ന നിന്റെ ജനം കാണ്‍കെ അവര്‍ക്കുംവേണ്ടി വന്‍ കാര്യവും അവരുടെ ദേശത്തിന്നുവേണ്ടി ഭയങ്കരകാര്യങ്ങളും പ്രവര്‍ത്തിച്ചുവല്ലോ.
23Ko tehea iwi kotahi hoki o te whenua hei rite mo tau iwi, ara mo Iharaira, i haere nei te Atua ki te hoki hei iwi mana ake, hei mea ingoa mona, ki te mahi ano i nga mea nunui mou, i nga mea whakamataku hoki mo tou whenua, i te aroaro o tau iwi i hokona nei e koe mau i Ihipa, i nga tauiwi, i o ratou atua ano hoki?
24നിന്റെ ജനമായ യിസ്രായേലിനെ നിനക്കു എന്നേക്കും ജനമായിരിപ്പാന്‍ നീ നിനക്കായി സ്ഥിരപ്പെടുത്തി, യഹോവേ, നീ അവര്‍ക്കും ദൈവമായ്തീര്‍ന്നുമിരിക്കുന്നു.
24Kua whakapumautia nei hoki e koe mau tau iwi, a Iharaira, hei iwi mau a ake ake: a ko koe hoki, e Ihowa, hei Atua mo ratou.
25ഇപ്പോഴും കര്‍ത്താവായ യഹോവേ, നീ അടിയനെയും അടിയന്റെ ഗൃഹത്തെയും കുറിച്ചു അരുളിച്ചെയ്ത വചനത്തെ എന്നേക്കും ഉറപ്പാക്കി അരുളപ്പാടുപോലെ ചെയ്യേണമേ.
25Na whakamana hoki aianei, e Ihowa, e te Atua, te kupu i korerotia e koe mo tau pononga ratou ko tona whare a ake ake, meatia ano tau i korero ai.
26സൈന്യങ്ങളുടെ യഹോവ യിസ്രായേലിന്നു ദൈവം എന്നിങ്ങനെ നിന്റെ നാമം എന്നേക്കും മഹത്വീകരിക്കപ്പെടുമാറാകട്ടെ; നിന്റെ ദാസനായ ദാവീദിന്റെ ഗൃഹം നിന്റെ മുമ്പാകെ സ്ഥരിമായിരിക്കട്ടെ.
26Kia whakanuia ano tou ingoa a ake ake, kia korerotia, Ko Ihowa o nga mano te Atua o Iharaira. Kia tuturu tonu ano te whare o tau pononga, o Rawiri, ki tou aroaro.
27ഞാന്‍ നിനക്കു ഒരു ഗൃഹം പണിയുമെന്നു നീ അടിയന്നു വെളിപ്പെടുത്തിയതുകൊണ്ടു, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, നിന്നോടു ഈ പ്രാര്‍ത്ഥന കഴിപ്പാന്‍ അടിയന്‍ ധൈര്യം പ്രാപിച്ചു.
27Nau nei hoki, e Ihowa o nga mano, e te Atua o Iharaira, i whakapuaki mai ki tau pononga, i mea, Ka hanga e ahau he whare mou: koia te ngakau o tau pononga i anga ai ki te inoi i tenei inoi ki a koe.
28കര്‍ത്താവായ യഹോവേ, നീ തന്നേ ദൈവം; നിന്റെ വചനങ്ങള്‍ സത്യം ആകുന്നു; അടിയന്നു ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു.
28Na, ko koe hoki, e te Ariki, e Ihowa, taua Atua nei, he pono hoki au kupu, a kua korerotia e koe tenei mea pai ki tau pononga.
29ആകയാല്‍ അടിയന്റെ ഗൃഹം തിരുമുമ്പില്‍ എന്നേക്കും ഇരിക്കേണ്ടതിന്നു പ്രസാദം തോന്നി അനുഗ്രഹിക്കേണമേ; കര്‍ത്താവായ യഹോവേ, നീ അങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ; നിന്റെ അനുഗ്രഹത്താല്‍ അടിയന്റെ ഗൃഹം എന്നേക്കും അനുഗ്രഹിക്കപ്പെട്ടിരിക്കും.
29Na reira kia pai koe ki te manaaki i te whare o tau pononga, kia pumau tonu ai ki tou aroaro: nau hoki e Ihowa, e te Atua, te kupu: a hei tau manaaki te manaaki mo te whare o tau pononga a ake ake.